ഇക്വഡോറിലെ ക്വിറ്റോയിൽ 1594-ലാണ് സ്പാനിഷ് സന്യാസിനിയായ മദർ മരിയാനയ്ക്ക് നൽവിജയത്തിന്റെ മാതാവ് -അവർ ലേഡി ഓഫ് ഗുഡ് സക്‌സസ്- എന്ന നാമധേയത്തിൽ അറിയപ്പെടുന്ന മരിയൻ പ്രത്യക്ഷീകരണം ലഭിച്ചത്. തിരുസഭ അംഗീകരിച്ച പ്രത്യക്ഷീകരണമാണിത്. 1594-ൽ ഒരു ദിവസം കോൺവെന്റ ് ചാപ്പലിലെ ദിവ്യകാരുണ്യത്തിനുമുന്നിൽ മദർ മരിയാന പ്രാർഥിച്ചുകൊണ്ടിരിക്കേ പെട്ടെന്ന് സക്രാരിയുടെ മുന്നിലെ കെടാവിളക്ക് അണഞ്ഞുപോയി. മദർ അത്… Read More
Tag Archives: Article
‘കഠിനഹൃദയരാകുന്നവർ’ ഭാഗ്യവാന്മാർ
കഠിനമായ കാലവർഷത്തിന്റെ നാളുകൾ… ആഴ്ചകൾ നീണ്ട ഇടമുറിയാത്ത മഴ… അത്തരം ദിവസങ്ങളിലൊന്നിലാണ് ഞങ്ങളാ നായയെ കണ്ടത്. കാർഷെഡിന്റെ സൈഡിൽ തണുത്തുവിറച്ച് ചുരുണ്ട് കിടക്കുന്നു. റോഡിലൂടെ അലഞ്ഞു നടക്കുന്ന നായയാണ്. എങ്കിലും മിണ്ടാപ്രാണിയല്ലേ, ഈ മഴയത്ത് അവിടെ കിടന്നോട്ടെ എന്നു വിചാരിച്ചു. ഭക്ഷണം കഴിക്കുന്ന സമയത്ത് ഞങ്ങളുടെ ഉള്ളിലൊരു വേദന… ദൈവമേ, അത് പട്ടിണി ആയിരിക്കുമല്ലോ… ഈ… Read More
ഊട്ടുമേശകളിലെ ഉത്ഥാനാനുഭവം
മനുഷ്യജീവിതത്തിലെ ഏറ്റവും സ്വാഭാവികമായ കർമമാണ് ആഹാരം കഴിക്കുക എന്നത്. മൂന്നുനേരമെങ്കിലും ഭക്ഷണം കഴിക്കുന്നവരാണ് നമ്മൾ. പ്രാതലും ഉച്ചയൂണും അത്താഴവും നമ്മുടെ ജീവിതക്രമത്തിന്റെതന്നെ ഭാഗമാണ്. കാരണം ശാരീരികമായി നമുക്ക് പ്രവർത്തിക്കണമെങ്കിൽ അതിനാവശ്യമായ പോഷകങ്ങൾ ഭക്ഷണത്തിലൂടെ ശരീരത്തിന് കിട്ടിയേതീരൂ. എന്നാൽ വിശപ്പുകൊണ്ട് മാത്രമല്ല ചിലപ്പോൾ സന്തോഷത്തിനുവേണ്ടിയും ആളുകൾ ആഹാരം കഴിക്കാറുണ്ട്. കുടുംബമായി ഒത്തുചേരുമ്പോഴും സുഹൃത്തുക്കൾ തമ്മിൽ കണ്ടുമുട്ടുമ്പോഴും നമ്മുടെ… Read More
സെയ്തായി ഹോഷിക്കായിലെ കണ്ണുനീർ പറയുന്നതെന്ത്?
ഉത്തരജപ്പാനിൽ അക്കിത്താ നഗരത്തിലെ ‘ദിവ്യകാരുണ്യത്തിന്റെ ദാസികളു’ടെ ഭവനമായിരുന്നു ‘സെയ്തായി ഹോഷിക്കായ്.’ നിപ്പണീസ് ഭാഷയിലുള്ള പേരാണത്. 1973 മുതൽ അവിടെ മരിയൻ ദർശനങ്ങൾ ആരംഭിച്ചു. ആ മഠത്തിലുണ്ടായിരുന്ന മരിയൻ രൂപമായിരുന്നു അതിസ്വാഭാവികസംഭവങ്ങളുടെ കേന്ദ്രം. അവിടത്തെ ചാപ്പലിൽ വച്ചിരുന്ന മൂന്നടിമാത്രം ഉയരമുള്ള, മരത്തടിയിൽ തീർത്ത ദൈവമാതാവിന്റെ ആ രൂപമാണ് പിന്നീട് അക്കിത്താ മാതാവ് എന്ന പേരിൽ പ്രസിദ്ധമായത്. അക്കിത്തായിലെ… Read More
കരുണക്കടലൊഴുകും ദിനം
ഉയിർപ്പുദിനത്തിൽ വൈകിട്ടുതന്നെ, യഹൂദരെ ഭയന്ന് കതകടച്ചിരുന്ന ശിഷ്യന്മാർക്കുമുന്നിൽ യേശു പ്രത്യക്ഷനായെന്നും അവർ സന്തോഷഭരിതരായെന്നും നാം സുവിശേഷത്തിൽ വായിക്കുന്നു. എന്നാൽ ആ സമയം അവിടെയില്ലാതിരുന്ന തോമസ്, മറ്റ് ശിഷ്യൻമാരുടെ വിവരണം കേട്ടെങ്കിലും തനിക്ക് യേശുവിനെ നേരിൽ കണ്ട് ബോധ്യപ്പെടണമെന്ന ആവശ്യമാണ് പ്രകടിപ്പിച്ചത്. തുടർന്ന് എട്ടു ദിവസങ്ങൾക്കുശേഷം, കതകടച്ചിരുന്ന ശിഷ്യൻമാരുടെ മധ്യേ വീണ്ടും യേശു വന്നുനിന്നു. അവിടുന്ന് തോമസിനോടു… Read More
തോൽവികൾ വിജയമാകുന്നത് എങ്ങനെ..?
ഞങ്ങൾ താമസിക്കുന്ന സൊസൈറ്റിയിൽ സ്‌പോർട്‌സ് മത്സരങ്ങൾ നടക്കുകയായിരുന്നു. പാസിംഗ് ദ പാർസൽ (Passing the parcel) എന്ന ഗെയിം കുട്ടികൾക്കിടയിൽ നടത്തിയപ്പോൾ അവസാനം ഒരു കാര്യം എന്റെ ശ്രദ്ധയിൽപ്പെട്ടു. എനിക്ക് പരിചയമുള്ള ഒരു കുട്ടി പന്ത് വളരെ സാവധാനത്തിൽ കുറച്ചുനേരം മുറുകെ പിടിച്ചുമാത്രം കൈമാറുന്നു. അങ്ങനെ ചെയ്താൽ അവൻ തോൽക്കാനാണല്ലോ സാധ്യത. അതുപോലെതന്നെ അവന് ഗെയിമിൽ… Read More
ക്രിസ്തു ഉയിർത്തില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കും?
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനമാണ് ക്രിസ്തുവിന്റെ മരണവും ഉത്ഥാനവും. എന്നാൽ യേശു വാസ്തവമായും ഉയിർത്തെഴുന്നേറ്റിട്ടില്ല എന്ന് കരുതുക. അത് നമ്മുടെ ജീവിതത്തെ എങ്ങനെയാണ് സ്വാധീനിക്കുക? യേശുവിന്റെ ഉയിർപ്പും നമ്മുടെ ജീവിതവും തമ്മിൽ ബന്ധമുണ്ടോ? ഒരു മുൻ സെമിനാരി വിദ്യാർത്ഥി പങ്കുവച്ചു: ‘സെമിനാരിയിൽനിന്നും പോന്നതിനു ശേഷം ഇനി എന്തുചെയ്യണമെന്ന ആശങ്കയിലായിരുന്നു ഞാൻ. അതിനിടെ പപ്പാ പെട്ടെന്ന് മരിച്ചു. വീട്ടിലെ മൂത്ത… Read More
കരുണ സ്വീകരിക്കാൻ മടിക്കരുത്!
എന്റെ കുഞ്ഞേ, നിനക്കിനിയും എല്ലാം നഷ്ടപ്പെട്ടിട്ടില്ല. എന്നെ ഒന്നു കേൾക്കാമോ?” പാപത്തിന്റെ അന്ധകാരത്തിൽ അകപ്പെട്ടുപോയ ആത്മാവിനെ ഈശോ കരുണാർദ്ര സ്‌നേഹത്തോടെ അവിടുത്തെ അരികിലേക്ക് ക്ഷണിക്കുകയാണ്. ആ ക്ഷണത്തിന് നേരിയ ശബ്ദത്തിൽ മറുപടി വന്നു: ”അങ്ങയുടെ ക്ഷമയ്ക്കും കാരുണ്യത്തിനും എനിക്കിനി യാതൊരു അർഹതയുമില്ല… എനിക്കതു ലഭിക്കില്ലെന്ന് നന്നായറിയാം.” അവിടുന്ന് തുടർന്നു: ”നീ എന്റെ അടുത്തേക്കു വരുമ്പോൾ എനിക്ക്… Read More
ജീവനുള്ള അപ്പം എന്റെ ജീവിതത്തിൽ…
കർത്താവിന്റെ വചനം പ്രഘോഷിച്ചുകൊണ്ടിരിക്കുമ്പോഴാണ് എന്റെ ഉദരത്തിൽ ഒരു വേദന അനുഭവപ്പെട്ടത്. പിറ്റേദിവസം തന്നെ ഡോക്ടറെ സമീപിച്ച് ചെക്കപ്പ് നടത്തി. ടെസ്റ്റ് റിപ്പോർട്ട് വന്നപ്പോൾ അപ്പൻഡിക്‌സ് ആണ്. എത്രയും പെട്ടെന്ന് ഓപ്പറേഷൻ നടത്തണം. വേഗം സുഖപ്പെടാൻ കീഹോൾ സർജറി ചെയ്തു. പക്ഷേ സർജറി നടത്തുന്ന സമയത്താണ് മറ്റൊരു കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഡോക്ടേഴ്‌സ് എന്റെ ഭാര്യയെയും ഏറ്റവും അടുത്ത… Read More
കണ്ണുകൾ കവിഞ്ഞൊഴുകുമ്പോൾ….
വേദനകൾക്ക് ഒരു പ്രത്യേകതയുണ്ട്. കാലങ്ങളേറെ കഴിഞ്ഞാലും, ചിലപ്പോൾ ഉണങ്ങാത്ത ഒരു മുറിവായി, അല്ലെങ്കിൽ മായാൻ വിസമ്മതിക്കുന്ന ഒരു പാടെങ്കിലുമായി അത് അവശേഷിക്കും. ഇടയ്ക്കിടെ ആ പാടിനെ ഒന്ന് തഴുകി, പഴയതെല്ലാം ചികഞ്ഞെടുത്ത് നാമൊന്ന് അയവിറക്കും; ആ വേദന നൽകിയവരെ, ‘ന്യുജെൻ’ ഭാഷയിൽ പറഞ്ഞാൽ, നന്നായിട്ടൊന്ന് ‘സ്മരിക്കും.’ ഇവിടെയാണ് നമ്മുടെ ദുഃഖവെള്ളികൾ ക്രിസ്തുവിന്റെ ദുഃഖവെള്ളിയിൽനിന്ന് എത്രത്തോളം ദൂരത്തിലാണെന്ന്… Read More