Shalom Times Malayalam – Page 72 – Shalom Times Shalom Times |
Welcome to Shalom Times

യൗസേപ്പിതാവിന്റെ മകളും വചനക്കൊന്തയും

”എല്ലാ മാസവും പ്രെഗ്‌നന്‍സി കിറ്റ് വാങ്ങി പൈസ പോവുന്നതല്ലാതെ ഒന്നും കാണുന്നില്ല. ഇനി മാതാവിനെപ്പോലെ എനിക്കും വചനം മാംസം ധരിക്കേണ്ടി വരും ഒരു കുഞ്ഞിക്കാല്‍ കാണാന്‍…” ഫോണിലൂടെ അനിയത്തിയുടെ വാക്കുകള്‍. വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായി. കുഞ്ഞില്ല എന്നതിനെക്കാള്‍ സങ്കടം ‘വിശേഷം ഒന്നും ആയില്ലേ’ എന്ന ചിലരുടെ ചോദ്യമാണ്. ഏകസ്ഥ ജീവിതം നയിക്കുന്ന എന്നോട് ഇവള്‍… Read More

തെളിഞ്ഞുവരും പുത്തന്‍ സാധ്യതകള്‍

പുതുവത്സരത്തിന്റെ തിരുമുറ്റത്താണ് നാം നില്ക്കുന്നത്. ന്യൂ ഇയര്‍ – ആ വാക്ക് നല്കുന്ന പ്രതീക്ഷ അത്ഭുതാവഹമാണ്. ന്യൂ ഇയര്‍ നല്കിയ ദൈവത്തിന് ആദ്യമേ നന്ദി പറയാം. നവവത്സരം നമുക്ക് പല സാധ്യതകളും നല്കുന്നുണ്ട്. വിശുദ്ധ പൗലോസ് പറയുന്നതുപോലെ പഴയ മനുഷ്യനെ ഉരിഞ്ഞുകളഞ്ഞ് പുതിയ മനുഷ്യനാകാനുള്ള സന്ദര്‍ഭം. ഡോ. അബ്ദുള്‍ കലാം ഒരിക്കല്‍ പറഞ്ഞു, ‘ദൈവികമായ ഒരു… Read More

ഈശായുടെ സര്‍പ്രൈസ്‌

അന്നൊരു ശനിയാഴ്ചയായിരുന്നു. രാവിലെ 5.30-നാണ് വിശുദ്ധ കുര്‍ബാന. പതിവുപോലെ ചാപ്പലില്‍ എത്തി. വെള്ളിയാഴ്ച ഉപവാസം എടുത്തിരുന്നതിനാല്‍ നല്ല ക്ഷീണവും വിശപ്പുമുണ്ടായിരുന്നു. സാധാരണയായി വിശുദ്ധ കുര്‍ബാന കഴിഞ്ഞ് അരമണിക്കൂര്‍ സമയം പ്രാര്‍ത്ഥിച്ചിട്ടാണ് ജോലിക്ക് പോകുക. അന്ന് ഈശോയുടെ മുഖത്ത് നോക്കിയിരുന്നപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. പതുക്കെ ഈശോയോട് പറഞ്ഞു, ”അപ്പാ നല്ല വിശപ്പുണ്ട്. ഇന്നലെ വെള്ളംമാത്രമേ കുടിച്ചുള്ളൂ.… Read More

നാല് അക്ഷരങ്ങളില്‍ ചുരുക്കിയെഴുതാം ഈ പ്രാര്‍ത്ഥന

എഡ്മണ്ട് എന്ന ബാലന്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ പുഴയുടെ തീരത്ത് ഒറ്റപ്പെട്ടുപോയി. അങ്ങനെ നടക്കുമ്പോഴാണ് ഒരു കുറ്റിച്ചെടിയില്‍ നിറയെ മനോഹരമായ പൂക്കള്‍ കണ്ടത്. ആ കാലത്ത് അങ്ങനെയൊരു കുറ്റിച്ചെടിയോ പൂക്കളോ അവിടെ കാണാന്‍ സാധ്യതയേ ഇല്ല. കാലംതെറ്റി വിരിഞ്ഞ ആ പൂക്കള്‍ നോക്കി അവന്‍ അത്ഭുതത്തോടെ നിന്നു. അവിടമാകെ നറുമണവും പരന്നൊഴുകുന്നുണ്ട്… എന്താണ് ഇതിന്റെയെല്ലാം അര്‍ത്ഥം എന്ന്… Read More

ഉത്തരം പറഞ്ഞുതരുന്ന പഴ്‌സ്

ഒരു വൈകുന്നേരം എന്റെ മൂത്തമകന്‍ അജയ് കോഴിക്കോടുനിന്നും ആലുവയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്നായിരുന്നതു കൊണ്ട് മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്തിരുന്നില്ല. ജനറല്‍ കംപാര്‍ട്ടുമെന്റില്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. ട്രെയിനില്‍ അധികം യാത്ര ചെയ്ത് പരിചയമില്ല മകന്. ഷൊര്‍ണൂര്‍ എത്തി ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ പുറത്തിറങ്ങി ഒരു ചായ കുടിച്ചു. പണം കൊടുക്കാന്‍ നോക്കുമ്പോള്‍ പഴ്‌സ് നഷ്ടപ്പെട്ടിരിക്കുന്നു.… Read More

നിങ്ങള്‍ ആരെപ്പോലെയാണ്?

ഒരു കുടുംബനാഥന്‍ ഏതാനും ദിവസങ്ങള്‍ വീട്ടില്‍നിന്ന് മാറി നില്ക്കുന്നു എന്നു കരുതുക. തിരികെ വീട്ടിലേക്ക് വരുമ്പോള്‍ കുഞ്ഞുങ്ങള്‍ അരികിലേക്ക് ഓടി വരുന്നു. അവര്‍ നോക്കുന്നത് അദ്ദേഹത്തിന്റെ കൈയിലേക്കായിരിക്കും. അവര്‍ക്കായി എന്തു കൊണ്ടുവന്നിട്ടുണ്ട് എന്നതിലാണ് അവരുടെ ശ്രദ്ധ. എന്നാല്‍, ഭാര്യ നോക്കുന്നത് ഭര്‍ത്താവിന്റെ മുഖത്തേയ്ക്കായിരിക്കും. ഭര്‍ത്താവ് ക്ഷീണിതനാണോ, യാത്രയൊക്കെ സുഖമായിരുന്നോ എന്നൊക്കെയാണ് അവള്‍ക്കറിയേണ്ടത്. ആത്മീയ ജീവിതത്തിലും ഇതു… Read More

അതിമനോഹര വസ്ത്രത്തിന്റെ രഹസ്യം

സമ്പന്നവും കുലീനവുമായ കുടുംബത്തില്‍നിന്നുള്ളവനായിരുന്നു ആ യുവാവ്. ഫ്രാന്‍സിസ് അസ്സീസ്സിയുടെയും സന്യാസസഹോദരങ്ങളുടെയും ജീവിതം അവനെ വല്ലാതെ ആകര്‍ഷിച്ചു. അങ്ങനെ അവനും അവര്‍ക്കൊപ്പം ചേര്‍ന്നു. കുറച്ചുനാള്‍ കഴിഞ്ഞപ്പോഴാണ് ഒരു പ്രശ്‌നം ഉടലെടുത്തത്. സന്യാസസമൂഹത്തിന്റെ പരുക്കന്‍ ചാക്കുവസ്ത്രം അവന് വളരെ അസ്വസ്ഥതയാകാന്‍ തുടങ്ങി. ‘താനെന്തിനാണ് ഈ വികൃതവസ്ത്രം ധരിച്ച് നടക്കുന്നത്!’ സന്യാസാഭിരുചി ക്രമേണ കുറഞ്ഞുവന്നു. ഒടുവില്‍ എല്ലാം വേണ്ടെന്നുവച്ച് തിരികെ… Read More

നാലുവയസുകാരനെ തൊട്ട ചിത്രം

നാല് വയസുള്ള എന്റെ മൂത്ത സഹോദരന് ടെറ്റനസ് ബാധിച്ചിരുന്നു. ദിവസങ്ങള്‍ കഴിയുന്തോറും അത് ഗുരുതരമായി ‘ലോക്ക് ജോ’ എന്ന അവസ്ഥയിലെത്തി. അതായത് ടെറ്റനസ് അധികരിച്ച് വായ് തുറന്നടയ്ക്കാന്‍ കഴിയാത്ത അവസ്ഥ. തുടര്‍ന്ന് ശ്വസിക്കാന്‍ കഴിയാതെയാകും, രോഗി മരണത്തിലേക്ക് നീങ്ങും. ഈ സ്ഥിതിയിലാണ് മൂത്ത സഹോദരനെയുംകൊണ്ട് പിതാവ് ഡോക്ടറുടെ അരികിലേക്ക് പോകുന്നത്. അതേ സമയം പൂര്‍ണഗര്‍ഭിണിയായ അമ്മയും… Read More

ഓക്‌സിജന്‍ ലെവലും അച്ചാച്ചന്റെ ബൈബിളും

അന്ന് ഒരു തിങ്കളാഴ്ച ആയിരുന്നു. എന്റെ അച്ചാച്ചനും (പിതാവ്) അനുജനും കൊവിഡ് പോസിറ്റീവാണെന്ന് ടെസ്റ്റ് റിസല്‍റ്റ് വന്നു. എങ്കിലും വീട്ടില്‍ മറ്റാര്‍ക്കും പോസിറ്റീവായില്ല എന്നത് ആശ്വാസമായിരുന്നു. പക്ഷേ അച്ചാച്ചന് അല്പം ചുമയുള്ളതുകൊണ്ടും അറുപതിനുമുകളില്‍ പ്രായമുള്ളതുകൊണ്ടും ശ്വാസതടസം വരാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഡോക്ടറുടെ അഭിപ്രായം. അതിനാല്‍ ക്വാറന്റൈന്‍ സെന്ററിലേക്ക് മാറി. അവിടെ ആദ്യമൊന്നും കുഴപ്പമില്ലായിരുന്നെങ്കിലും പിന്നീട് ചുമയും ശ്വാസതടസവും… Read More

ആനന്ദത്തിലേക്കുള്ള രാത്രികള്‍

ഒരു ആത്മാവ് പുണ്യപൂര്‍ണതയുടെ പദവി പ്രാപിക്കുന്നതിനായി സാധാരണഗതിയില്‍, മുഖ്യമായി രണ്ടുതരം രാത്രികളിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു. ആത്മാവിന്റെ ശോധന അഥവാ സംസ്‌കരണം എന്നവയെ വിളിക്കാം. ഈ അവസ്ഥകളിലെല്ലാം രാത്രിയിലെന്നതുപോലെ ഒരുതരം ഇരുട്ടിലൂടെയാണ് ആത്മാവ് യാത്ര ചെയ്യുന്നത്. ആദ്യത്തെ രാത്രി അഥവാ ശോധന ആത്മാവിന്റെ ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ടതാണ്. രണ്ടാമത്തെ രാത്രി ആധ്യാത്മികമണ്ഡലത്തിന്റെയും. ആദ്യത്തെ രാത്രി ആരംഭകരെ സംബന്ധിക്കുന്നതാണ്. ദൈവം അവരെ… Read More